എഴുകോൺ: പോലീസിനെ വെട്ടിച്ച് കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് വികെഎം ക്ലബിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പോലീസെടുത്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റിൽ ചാടിയത്.

ശ്രീകുമാറിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കൂട്ടുപ്രതി എഴുകോൺ ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞു. തുടർന്നാണ് കൊടുങ്ങല്ലൂർ പോലീസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താൻ എത്തിയത്. രാത്രി ഊടുവഴികളിലൂടെ പോലീസിനെ കൊണ്ടുപോയ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടി ചരുവിള പുത്തൻ വീട്ടിൽ സജീവിന്‍റെ കിണറ്റിൽ ചാടി. ശബ്ദം കേട്ട് സജീവിന്‍റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റിൽ ആളിനെ കണ്ടത്.

വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തി. തുടർന്ന് കുണ്ടറയിൽനിന്ന് ഫയർഫോഴ്സ് സംഘമെത്തി കരയ്ക്കെത്തിച്ചു. സാരമായി പരിക്കേറ്റ പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.