കുണ്ടുകുഴിപ്പാടം: കോടശേരി പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടം പ്രദേശത്ത് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശം സംഭവിച്ചു. കാടുക്കുറ്റി പുഷ്പാകരന്‍റെ കൃഷിസ്ഥലത്തെ വലിയ നാല് ജാതികൾ, തേക്ക്, അടയ്ക്കാമരങ്ങൾ എന്നിവ കടപുഴകി വീണു. കാടുക്കുറ്റി സുരേഷിന്‍റെ പറമ്പിലെ രണ്ട് ജാതികൾ, തെക്കൂടൻ സനീഷിന്‍റെ പ്ലാവ് തുടങ്ങി നിരവധി ആളുകളുടെ കൃഷികൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

കാറ്റിലും മഴയിലും കൃഷി നാശം സംഭവിച്ച കുണ്ടുകുഴിപ്പാടം പ്രദേശത്തെ കർഷകർക്ക് അടിയന്തരമായി ധനസഹായം നൽകണമെന്ന് കുണ്ടുകുഴിപ്പാടം ചങ്ങാതിക്കൂട്ടം സ്വയം സഹായ ഗ്രൂപ്പിന്‍റെ പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് റവന്യുമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്‍റ് പി.സി. മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. സുധീഷ്, ട്രഷറർ കെ.എ.ഷാബു, ടി.കെ. മനോഹരൻ, പി.ജി. സന്തോഷ്കുമാർ, ടി.കെ. ബാബു, എം.കെ. രമേശൻ, പി.സി. ബിനോജ് എന്നിവർ പ്രസംഗിച്ചു.