പീലാർമുഴി: കഴിഞ്ഞ ഒന്നരമാസമായി കോടശേരി,പരിയാരം,അതിരപ്പിളളി, ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നതിനെതിരെയും കാട്ടാനയെ വനത്തിലേക്ക് കയറ്റി വിടുന്നതിൽ വനപാലകർ വരുത്തുന്ന അലംഭാവത്തിനെതിരെയും കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

ദ്രുതകർമ്മസേനയുടെ സേവനം ലഭൃമാക്കി കാട്ടാനയെ നാട്ടിൽ നിന്നും തുരത്തണമെന്നും കൃഷി നാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരതുക വർദ്ധിപ്പിച്ച് തുക എത്രയും വേഗത്തിൽ നൽകണമെന്നും യോഗം ആവശൃപ്പെട്ടു. പ്രസിഡന്‍റ് കെ.എം. ജോസ് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു.

പരിയാരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ടി.ബി.ദേവരാജൻ, യൂ.കെ. ശിവദാസൻ, ബാങ്ക് ഡയറക്ടർ ടി.എൽ.ദേവസി, ബെന്നി നബേലിൽ, വി.പി. ജോയ്, ടി.ഒ. ജോസ്, പി.ഒ. വർഗീസ് എന്നിവർ പ്രസംഗിച്ചു.