ഗുരുവായൂർ: ക്ഷേത്രത്തിന്‍റെ കിഴക്ക്, പടിഞ്ഞാറ് ഗോപുരങ്ങളിലും ചുമർചിത്രങ്ങൾ ആലേഖനംചെയ്ത ചുറ്റുമതിലിലും വൈദ്യുതദീപങ്ങളുടെ നവശോഭ. ക്ഷേത്രഗോപുരങ്ങളിലും ചുറ്റുമതിലിലും കുളത്തിനുചുറ്റും പ്രത്യേക തരം ലൈറ്റുപയോഗിച്ച് വൈദ്യുത അലങ്കാരം നടത്തിയാണ് മനോഹരകാഴ്ച ഒരുക്കിയിട്ടുള്ളത്.

ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം 80 ലക്ഷം ചെലവിലാണ് ദീപപ്രഭ ഒരുക്കിയിട്ടുള്ളത്. 
ഭക്തർക്കു നിത്യവും ദീപക്കാഴ്ച ആസ്വദിക്കാനാകും. അടുത്ത ദിവസം ഇതിന്‍റെ ഉദ്ഘാടനം നടക്കും.