കോഴിക്കോട്: വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ലോക നാളികേര ദിനത്തിന്‍റെ ഭാഗമായി കോഴിക്കോട് പാളയം ചിന്താവളപ്പ് ശിക്ഷക് സദനില്‍ നടന്ന "കുറ്റ്യാടി കേര സമൃദ്ധി മിഷന്‍റെ'യും സെമിനാറിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂവിനിയോഗവും ശാസ്ത്രീയ ജലസേചനവും കൂടിച്ചേരുമ്പോള്‍ മാത്രമേ മികച്ച നിലയിലുള്ള വിളവ് ലഭിക്കൂ. കാര്‍ഷിക സമൃദ്ധിയുടെയും വിളസമൃദ്ധിയുടെയും ഒരു കാലഘട്ടം ഉണ്ടാക്കിയെടുക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളം എന്ന സങ്കല്‍പ്പം നിലനില്‍ക്കണമെങ്കില്‍ നാളികേരവുമായി ബന്ധപ്പെട്ട വികാസ പ്രക്രിയയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുറ്റ്യാടി തെങ്ങിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്കില്‍ സമഗ്ര തെങ്ങു വികസന പരിപാടിക്ക് രൂപം നല്‍കി. പ്രാദേശിക ഭരണകൂടം, ദേശീയ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കര്‍ഷകര്‍, വനിതാ കൂട്ടായ്മകള്‍ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മിഷന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ "കാര്‍ഷിക ടൂറിസത്തിന്‍റെ വികസനം: കുറ്റ്യാടി കോക്കനട്ട് ടു ദി വേള്‍ഡ്' എന്ന പദ്ധതിയും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ചന്ദ്രി, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. നാസര്‍, ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍ എല്‍. റഷീദ്, ഭൂവിനിയോഗ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ടീന ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.