കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡിൽ ജപ്പാൻ കുടിവെള്ളപൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായെടുത്ത കുഴി പൂർണമായും മൂടാത്തതിൽ ഗതാഗത തടസം.
തളിപ്പറമ്പ്-മുല്ലക്കൊടി-മയ്യിൽ പ്രധാന റോഡിൽ ചെക്യാട്ടുകാവിനു സമീപത്തെ കവലയിലാണ് മാസങ്ങളായി വാഹനയാത്രക്കാരടക്കം ദുരിതം പേറുന്നത്.

മയ്യിലിൽ നിന്നും മുല്ലക്കൊടി,നണിച്ചേരി വഴി തളിപ്പറമ്പ് ഭാഗത്തേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ദിനംപ്രതി ബസുകളടക്കം നൂറിലധികം വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന മെക്കാഡം റോഡിലാണ് തീരാദുരിതം.

കാലവർഷം ആരംഭിച്ചതോടെ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ പ്രയാസമുണ്ടാക്കുകയാണ്.