കുമരകം ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക

കുമരകം: വർഷങ്ങളായി കുമരകം നിവാസികൾ അനുഭവിച്ച യാത്രാ ക്ലേശത്തിന് ഇന്നു താത്കലികമായി പരിഹാരമാകുന്നു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇന്ന് വൈകുന്നേരം മുതൽ പാലത്തിലൂടെ കടത്തിവിടും. വൺവേ ആയിട്ടായിരിക്കും ഗതാഗതം. കുമരകം ഭാഗത്തുനിന്നുള്ള വാഹനങ്ങളാണു പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ താത്കാലിക ബണ്ട് റോഡിലൂടെ ഗുരുമന്ദിരം റോഡ് വഴി സഞ്ചരിക്കണം. ഹോസ്പിറ്റൽ റോഡിലൂടെ കറങ്ങി പോകേണ്ടതില്ല.

കോട്ടയം-വൈക്കം, കോട്ടയം-ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഇനി മുതൽ കുമരകത്ത് യാത്ര അവസാനിപ്പിക്കേണ്ടതില്ല. പാലത്തിന്‍റെ പ്രവേശനപാതയുടെ പകുതി ഭാഗത്തുകൂടി മാത്രമെ ഗതാഗതം ഇപ്പോൾ അനുവദിക്കു.

കോട്ടയം ഭാഗത്തെ പ്രവേശനപാതയുടെ ഒരുവശത്തെ സംരക്ഷണ കൽഭിത്തിയുടെ ഒമ്പതു മീറ്റർ നീളം ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഇത് നിർമിച്ചശേഷം വീണ്ടും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പ്രവേശനപാത ടാർ ചെയ്യും. തുടർന്നായിരിക്കും പാലത്തിന്‍റെ ഉദ്ഘാടനം. മഴ തുടരുന്നതാണ് നിർമാണത്തിനു തടസം സൃഷ്ടിക്കുന്നത്.