കൊച്ചി: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) പുറത്തിറക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2025ലെ പട്ടികയില്‍ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിന് (ഓട്ടോണമസ്) മികച്ച നേട്ടം.

കോളജ് വിഭാഗത്തില്‍ 12-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് സ്വന്തമാക്കി. രാജ്യത്തെ 14,163 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് റാങ്കിംഗിനായി ഈ വര്‍ഷം പരിഗണിച്ചിരുന്നത്. ഇതില്‍ 4,030 കോളജുകളാണുണ്ടായിരുന്നത്.

എന്‍ഐആര്‍എഫ് റാങ്കിംഗ് ആരംഭിച്ച കാലംമുതല്‍ രാജ്യത്തെ മികച്ച ആദ്യ 50 കോളജുകളുടെ പട്ടികയില്‍ മികച്ച സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന രാജഗിരി കോളജിന്‍റെ മികവ് അടിവരയിടുന്നതാണ് ഈ വര്‍ഷത്തെ നേട്ടം. അക്കാദമിക് മികവ്, നൂതനമായ പഠന സമ്പ്രദായം, ഗവേഷണം, വിദ്യാര്‍ഥികളുടെ സമഗ്രമായ വികസനം എന്നിവയോടുള്ള രാജഗിരി കോളജിന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്‍റെ ഫലമാണ് ഈ നേട്ടം.


മാറിവരുന്ന അന്തരീക്ഷത്തില്‍ ആഗോളവീക്ഷണത്തോടെ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നതാണു തങ്ങളുടെ സുപ്രധാന ലക്ഷ്യമെന്ന് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. എം.ഡി. സാജു വ്യക്തമാക്കി.

വ്യാവസായിക മേഖലകളിലെ ഉന്നതരുടെ പങ്കാളിത്തത്തോടെ വ്യാവസായിക പ്രാധാന്യം നല്‍കിയുള്ള കോഴ്‌സുകളാണ് രാജഗിരി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കു പുറമെ എംബിഎ, എംസിഎ എന്നിവയില്‍ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളും രാജഗിരി ഒരുക്കിയിരിക്കുന്നു. കൂടാതെ, സംരംഭകത്വ മനോഭാവവും സംസ്‌കാരവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതില്‍ കോളജ് പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഇവയെല്ലാം ദേശീയ റാങ്കിംഗില്‍ നേട്ടം കൊയ്യാന്‍ രാജഗിരിക്ക് മികച്ച സംഭാവന നല്‍കിയതായും റവ. ഡോ. എം.ഡി. സാജു കൂട്ടിച്ചേര്‍ത്തു.