കൊച്ചി: മത, സാമുദായിക പരിഗണനകള്‍ക്കുപരി, മാനവസാഹോദര്യവും ഐക്യവും സ്‌നേഹവും സമാധാനവും നന്മയും ദേശസ്‌നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണമെന്നു കെസിബിസി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരീ- സഹോദരന്‍മാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാമെന്നും കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, വൈസ് പ്രസിഡന്‍റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ ആശംസാസന്ദേശത്തിൽ പറഞ്ഞു.


സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാകട്ടെ മലയാളികളായ നമ്മുടെ ഓണാഘോഷങ്ങൾ. നന്മയുടെയും സമൃദ്ധിയുടെയും ഗതകാലസ്മരണകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്.

കള്ളവും ചതിയുമില്ലാത്ത നല്ല നാളെയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലി ആഖ്യാനം എക്കാലവും പ്രസക്തമാണ്.

എല്ലാ മലയാളികള്‍ക്കും കെസിബിസി ഐശ്വര്യപൂര്‍ണമായ ഓണാശംസകള്‍ നേരുന്നതായും സന്ദേശത്തിൽ പറഞ്ഞു.