കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ചരിത്രവും കരാറുകളും വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്‍മാന്‍ പ്രഫ. സി.പി. റോയി എഴുതി പാഠഭേദം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999 അറിയാത്തതും അറിയേണ്ടതും എന്ന പുസ്തകത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം, കേരളത്തില്‍ നിന്നും തമിഴ്‌നാടിനു വെള്ളം കൊടുക്കുന്ന മറ്റ് എട്ട് അണക്കെട്ടുകള്‍, കരാര്‍ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാര്‍ പുതുക്കുന്നതിന് കേരളം മടിക്കുന്നതെന്ത്, 2014 ലെ കോടതിവിധി നടപ്പാക്കാതെ കേരളവും തമിഴ്‌നാടും ഒളിച്ചുകളിക്കുന്നതെന്തുകൊണ്ട്, തമിഴ്‌നാടിന്‍റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, 999 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്‍കാന്‍ 1970 ലെ കരാറില്‍ അച്യുതമേനോന്‍ എന്തിനു കൂട്ടു നിന്നു തുടങ്ങി അറിയാത്തതും അറിയേണ്ടതുമായ നിരവധി കാര്യങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്നു രാവിലെ 11ന് കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പുസ്തകം പ്രകാശനം ചെയ്യും. പെരിയാര്‍ തീരദേശവാസികളും കരിങ്കുളം ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരസമിതി പ്രവര്‍ത്തകരുമായ രാജേന്ദ്രന്‍ മാരിയില്‍, വി. വി. മനോജ്, ജോയി തയ്യില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങും. സിവിക് ചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തും.