കണ്ണൂർ: കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന വളപട്ടണം മന്ന-ചാല ജംഗ്ഷന്‍ (എന്‍എച്ച് 66) റോഡിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വ്യവസ്ഥക്കു വിധേയമായി 2013-ലെ എല്‍എആര്‍ആര്‍ നിയമപ്രകാരം മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന റോഡുകൾക്കായി കണ്ടെത്തിയ 4.748 ഹെക്ടര്‍ ഭൂമിയില്‍ നെല്‍വയല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്‌ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ പരിവര്‍ത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായി നിയമപ്രകാരം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കണ്ണൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകള്‍ വീതി കൂട്ടി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കണ്ണൂര്‍ സിറ്റി റോഡ് പദ്ധതിക്കായി 738 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് വളപട്ടണം മന്ന-ചാല ജംഗ്ഷന്‍ റോഡ്. സാങ്കേതിക നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കെ.വി. സുമേഷ് എംഎൽഎ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പദ്ധതിക്കായി ജില്ലയിലെ വിവിധ വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെന്‍റർ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) കൊച്ചി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്, ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി.