ഇരിട്ടി: ഒരാഴ്ച മുന്പ് അജ്ഞാത വാഹനം കയറി തകർന്ന ഇരിട്ടി പാലം സിഗ്നലിലെ ഡിവൈഡറിന്‍റെ റോഡിലേക്ക് ചിതറിവീണ അവശിഷ്ടങ്ങൾ നീക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ.

ഇരിട്ടി പൊതുമരാമത്ത് ഓഫീസിൽ നിന്നും 500 മീറ്റർ ദൂരത്തിലാണ് റോഡിൽ അപകടാവസ്ഥയിൽ കോൺക്രീറ്റ് പാളികൾ വീണുകിടക്കുന്നത്. മഴ ശക്തമായി തുടരുന്ന സഹചര്യത്തിൽ തിരക്കേറിയ സിഗ്നലിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്കാണ് ഇവ കൂടുതൽ ഭീഷണിയുയർത്തുന്നത്.

വർഷങ്ങളായി പ്രവർത്തനരഹിതമായ സിഗ്നലിൽ വാഹനങ്ങൾ പരസ്പരം കടന്നുപോകാൻ മത്സരിക്കുമ്പോൾ അപകട സാധ്യത വളരെ കൂടുതലാണ്. അധികൃതർ അടിയന്തിരമായി കോൺക്രീറ്റ് പാളികൾ ഇവിടെ നിന്നും നീക്കംചെയ്യണമെന്നാണ് യാത്രക്കരുടെയും ഡ്രൈവർമാരുടെയും ആവശ്യം.