കണ്ണൂർ: അക്രമം തടയാനെത്തിയ വനിതാ പോലീസിനെ മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ റസീന അമ്മ യെയും സഹോദരിയേയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.

വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ റസീന അമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് റസീന ആക്രമിച്ചത്. സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് അതു തടയാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളി താഴെയിടുകയായിരുന്നു. വീടിന്‍റെ ജനലും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്‍റെ ഗ്ലാസും അടിച്ചുതകർത്തു. പ്രതിയെ റിമാൻഡ് ചെയ്തു.