പുതുപ്പള്ളി: റബര്‍ത്തോട്ടം വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയില്‍ കാല്‍പാദത്തില്‍ എല്ലിനു പൊട്ടലുണ്ടായി. പാമ്പാടി പൊത്തന്‍പുറം ഊട്ടിക്കുളം ജോമോള്‍ ജോണിനെയാണ് കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമിച്ചത്.

പുതുപ്പള്ളി റബര്‍ ബോര്‍ഡ് ഗവേഷണ കേന്ദ്രത്തിലെ റബര്‍ത്തോട്ടത്തിലെ അടിക്കാട് വെട്ടുന്നതിനായാണ് ജോമോള്‍ അടങ്ങുന്ന സംഘം കഴിഞ്ഞ തിങ്കളാഴ്ച എത്തിയത്. കാട് വെട്ടിത്തെളിക്കുന്നതിനിടെ ഇതിനുള്ളില്‍ മറിഞ്ഞിരിക്കുകയായിരുന്നു വലിയ കാട്ടുപന്നി ജോമോളുടെ നേരേ ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലിയ തിട്ടയ്ക്ക് മുകളില്‍നിന്നു വീണപോയ ജോമോളുടെ കാല്‍പാദത്തില്‍ മൂന്ന് പൊട്ടലുകളുണ്ടായി.

ജോമോളെ ഇടിച്ചിട്ട് ശേഷം കാട്ടുപന്നി ഓടിമറഞ്ഞതായും ഇവര്‍ പറയുന്നു. കാട്ടുപന്നിയെ ഈ പ്രദേശത്ത് ആദ്യമായിട്ടാണ് കണ്ടതെന്നും കൂടുതല്‍ കാട്ടുപന്നികള്‍ ഇനി പ്രദേശത്തുണ്ടോ എന്നുള്ള കാര്യത്തില്‍ സംശയം ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.