കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ തൃക്കാക്കര സ്വദേശിയില്‍ നിന്ന് കൊച്ചി കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം 15,000 രൂപ പിഴ ഈടാക്കി. 37-ാം ഡിവിഷന്‍ ഇടപ്പള്ളി ചെമ്പോക്കടവ് സര്‍വീസ് റോഡില്‍ അണ്ടര്‍ പാസിന് സമീപം രണ്ട് ബോക്‌സുകളിലായി തള്ളിയ മാലിന്യത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് മാലിന്യം തള്ളിയ ആളെ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കിളിലെ ശുചീകരണ വിഭാഗം ജീവനക്കാരെ നിയോഗിച്ച് മാലിന്യം നീക്കം ചെയ്യുകയും ബോക്‌സുകളില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കര നഗരസഭാ പരിധിയില്‍ താമസിച്ചുവരുന്ന ഒരു വ്യക്തിയുടെ ഫോണ്‍ നമ്പര്‍ അടക്കുള്ള വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇയാളെ ഇടപ്പള്ളി ഹെല്‍ത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വീട് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു.