കൊച്ചി: ഉള്‍നാടന്‍ ജലാശയങ്ങളില്‍ ജൂലൈ വരെ അനധികൃതമായി മത്സ്യങ്ങള്‍ പിടികൂടുന്നതിന് നിരോധനമേർപ്പെടുത്തി. മത്സ്യവംശനാശത്തിനും ജലജീവ വൈവിധ്യത്തിന്‍റെ ശോഷണത്തിനും വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് നിരോധനം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ആറു മാസം വരെ തടവും 10,000 രൂപ വരെ പിഴയും ചുമത്തും.

അടക്കം കൊല്ലി വല, 20 മില്ലിമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല, വൈദ്യുതി, തോട്ട എന്നീ രീതികള്‍ ഉപയോഗിച്ച് കൊണ്ടുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.

ഇത്തരം അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അടുത്തുള്ള മത്സ്യഭവനുകളിലോ അറിയിക്കേണ്ടതാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.