ഫോർട്ടുകൊച്ചി: കടൽവെള്ളം കയറി ജനജീവിതം കണ്ണീരണിയിച്ച കണ്ണമാലിയിലും ചെറിയകടവിലും ഇന്നലെ ആശ്വാസത്തിന്‍റെ പകലായി മാറി. പുത്തൻതോട് സെന്‍റ് ജോസഫ്സ് ഹാളിൽ തുറന്ന ക്യാമ്പിലേക്ക് 25 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

കടൽകയറ്റത്തിൽ അടിഞ്ഞുകൂടിയ മണ്ണ് ജെസിബിയുടെ സഹായത്തോടെ ചാക്കിൽ നിറച്ച് കടൽവെള്ളം രൂക്ഷമായി കേറുന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചു.

പുത്തൻതോട് സെന്‍റ് ജൂഡ്ചാപ്പൽ കണ്ണമാലി ഫിഷറീസ് കെട്ടിടത്തിന് സമീപം കണ്ണമാലി പോലീസ് സ്റ്റേഷനു സമീപത്തു നിന്നുമാണ് മണ്ണ് നീക്കം ചെയ്യുന്നത്.

24 -ാം തീയതി മുതൽ കടൽ പ്രക്ഷുബ്ധമാകാനും കടൽ വെള്ള കയറ്റം ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.