കൊച്ചി: ട്രോളിംഗ് നിരോധന കാലയളവില്‍ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ എട്ട് ഫൈബര്‍ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കസ്റ്റഡിയിലെടുത്തു. കിളി മീന്‍, അരണ മീന്‍ എന്നിവ ഉള്‍പ്പെടെയുള്ള സമുദ്ര മത്സ്യങ്ങള്‍ പിടികൂടിയ ബോട്ടുകളാണ് പിടിച്ചെടുത്തത്.

ട്രോളിംഗ് നിരോധനകാലത്തെ വേട്ട മത്സ്യസമ്പത്ത് ക്ഷയിക്കാനും, വ്യവസായ വരുമാനത്തിലും വിദേശനാണ്യ വരുമാനത്തിലും ഗുരുതരമായ നഷ്ടത്തിനും ഇടയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കേരള ട്രോളിംഗ് നിരോധന ചട്ടങ്ങള്‍ക്കും കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ടിനും കീഴിലാണ് നടപടി. ട്രോളിംഗ് നിരോധന കാലയളവില്‍ ആഴക്കടൽ മത്സ്യബന്ധനം സംസ്ഥാനത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ട്രോളിംഗ് നിരോധന കാലയളവില്‍ നിയമലംഘനങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികളും നിരീക്ഷണവും തുടരുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.