വൈപ്പിൻ :കടൽ ക്ഷോഭത്തിൽ തകർച്ച ഭീഷണി നേരിടുന്ന നായരമ്പലം പുത്തൻ കടപ്പുറത്തെ ശ്രീ ബലമുരുക സ്വാമി ക്ഷേത്രം, സെന്‍റ് ആന്‍റണീസ് പള്ളി , സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ മുൻ മന്ത്രി എസ്. ശർമ സന്ദർശിച്ചു.

ദുരിത ബാധിതർക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോടും ഫിഷറീസ് വകുപ്പിനോടും ആവശ്യപ്പെട്ടു. താത്കാലിക സംവിധാനമായി ജിയോ ബാഗ് സ്ഥാപിക്കുവാനും ശാശ്വത പരിഹരമായി ടെട്രോ പോഡ് ഉപയോഗിച്ച് കടൽ ഭിത്തി നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.കെ. ഉല്ലാസ്, നരേന്ദ്രൻ, കെ.എ. അനീഷ് കുമാർ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഏഴിന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നായരമ്പലത്തെ കടൽ ക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുവാൻ പഞ്ചായത്ത്‌ പ്രസിഡന്‍റും വാർഡ് മെമ്പറും ഉൾപ്പടെ യുള്ളവരെ വിളിച്ചിട്ടുണ്ട്.