തിരുവില്വാമല: അനുഷ്ഠാനകലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗ്രാമീണ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളംപാട്ട് ശില്പശാല കുട്ടികൾക്ക് പുതിയ അനുഭവമായി.

കേരള ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. അനുഷ്ഠാനകലകൾ ജനകീയമാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും എങ്ങനെ ജനകീയമാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 256-ാം കളംപാട്ട് ശില്പശാല പൂർത്തിയാക്കിയ ശ്രീനിവാസനെ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സുകുമാരൻ ഉപഹാരംനല്കി ആദരിച്ചു.

വായനശാല സെക്രട്ടറി ബാബു പരശുറാം, കെ. ജയപ്രകാശ്കുമാർ, എൻ രാംകുമാർ, സുരേഷ് ബാബു, ബാലവേദി വൈസ് പ്രസിഡന്‍റ് ബി. അഭിനവ്, കെ.എസ്. ജാനകി എന്നിവർ സംസാരിച്ചു. തുടർന്ന് വായനശാല ലൈഫ് മെമ്പർമാർക്കുള്ള ഐഡന്‍റിറ്റി കാർഡ് തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഗിരീഷ് രാധാകൃഷ്ണൻ വിതരണംചെയ്തു.