പാലപ്പിള്ളി: നടാംപാടത്ത് വീടിനനേരെ കാട്ടാന ആക്രമണം. നടാംപാടം ചെമ്പലംങ്ങാട് പാലാപറമ്പില്‍ ആസിയയുടെ വീടിനുനേരെയാണ് കാട്ടാന ആക്രമണം.

വീടിനുമുകളിലേക്ക് കവുങ്ങ് കുത്തിമറിച്ചിട്ട ആന പറമ്പിലെ കാര്‍ഷിക വിളകളും നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആന വീട്ടുമുറ്റത്ത് എത്തിയതറിഞ്ഞ വീട്ടുകാര്‍ മണിക്കൂറുകളോളം ഭീതിപരത്തി. പിന്നീട് വനപാലകര്‍ എത്തിയാണ് ആനയെ കാടുകയറ്റിയത്.

വനാതിര്‍ത്തിയിലെ സൗരോര്‍ജവേലി തകര്‍ത്താണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത്. പ്രദേശത്തെ കാട്ടാനശല്യം ഒഴിവാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.