കണ്ണൂർ: വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല.

വിമാന സുരക്ഷാനിയമം കേസിൽ നിലനില്ക്കില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു.


അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് മൂന്നുവർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്.