കണ്ണൂർ: കാർഷികോത്പാദന കുറവും വർധിച്ച വന്യമൃഗ ശല്യവും വിളകളുടെ വില തകർച്ചമൂലവും കാലവർഷക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയോര ജനതയ്ക്ക് കാർഡിന്‍റെ നിറം നോക്കാതെ സൗജന്യ റേഷൻ നൽകണമെന്ന് കേരള കോൺഗ്രസ്-എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. പുഴകൾ ഇപ്പോൾ തന്നെ കരകവിഞ്ഞൊഴുകി തുടങ്ങിയ സാഹചര്യത്തിൽ ജില്ലയിലെ പുഴകളിലെ മണൽ നീക്കം നടത്തി ജനവാസ മേഖലകൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ്കുമാർ,വി. വി.സേവി, പി.എസ്. ജോസഫ്, മാത്യു പുളിക്കക്കുന്നേൽ, ബിനു ഇലവുങ്കൽ, ജയിംസ് മരുതാനിക്കാട്ട്, വിപിൻ തോമസ്, സി.പി. ദിനേശൻ, ഷോണി അറയ്ക്കൽ, ഏലമ്മ ഇലവുങ്കൽ, ബീന സുരേഷ്, ബിന്ദു ഏറത്ത് എന്നിവർ പ്രസംഗിച്ചു.