ഇരിട്ടി: വന്യമൃഗങ്ങളും വനപാലകരും ഒരുപോലെ കർഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്-എം പേരാവൂർ നിയോജക കമ്മിറ്റി ആവശ്യപ്പെട്ടു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് വനം വകുപ്പ് നടപ്പിലാക്കുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് ജോയ് കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് വിപിൻ തോമസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഹൈപ്പവർ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി, തോമസ് മാലത്ത്, സി.എം. ജോർജ്, മാത്യു പുളിക്കകുന്നേൽ, അൽഫോൻസ് കളപ്പുര, ജെയ്സൺ ജിരകശേരി, എ.കെ. രാജു, ബെന്നിച്ചൻ മഠത്തിനകം, ഡോ. ത്രേസ്യാമ്മ കൊങ്ങോല, കെ.കെ. വിനോദ്, ജോസ് മാപ്പിളപ്പറമ്പിൽ, വർഗീസ് ആനിത്തോട്ടം, ജോജി പുനമറ്റം, ഏബ്രഹാം വെട്ടിക്കൽ, ബാബു നടയത്ത്, ഏബ്രഹാം കല്ലൻമ്മാരി, ബ്രിട്ടോ ജോസ്, മാത്യു കൊച്ചുതറ, ഗർവാസിസ് കേളിമറ്റം, ജോർജ് വാളുവെട്ടിക്കൽ, സി.പി. ജോസ്, ജോസഫ് വള്ളിക്കാവുങ്കൽ, ജെസി മോൾ വാഴപ്പള്ളി, റെജി മേച്ചേരിക്കുന്നേൽ, കുഞ്ഞച്ചൻ വടശേരി എന്നിവർ പ്രസംഗിച്ചു.