ദിവ്യകാരുണ്യ അദ്ഭുത സംഭവത്തിനുശേഷം ആറര വർഷം കഴിഞ്ഞ് 2019 മേയ് മാസത്തിലാണ് ഞാൻ വിളക്കന്നൂർ ഇടവക വികാരിയയായി വന്നത്. ഈ കാലത്തിനിടയിൽ തിരുമുഖം തെളിഞ്ഞ തിരുവോസ്തി അഞ്ചുവർഷം കൂടുതൽ നിരീക്ഷണത്തിനും പഠനത്തിനുമായി തലശേരി അരമനയിൽ ആയിരുന്നു.

2018 സെപ്റ്റംബർ 21ന് അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ അച്ചന്‍റെ നേതൃത്വത്തിൽ വിളക്കന്നൂർ ഇടവകയിലേക്ക് തിരുവോസ്തി തിരികെ കൊണ്ടുവരികയും പൊതുവണക്കത്തിനായി പ്രത്യേകമായി ഒരുക്കിയ പീഠത്തിൽ സ്ഥാപിക്കുകയും ചെയ്തു.

ചരിത്രത്തിൽ അത്യപൂർവമായ ഈ തിരുവോസ്തിയിലെ തിരുമുഖം ദർശിക്കുവാനും പ്രാർഥിക്കുവാനുമായി ആ നാളുകളിൽ ധാരാളം തീർഥാടകര്‍ ഒറ്റയ്ക്കും സംഘമായും വിളക്കന്നൂരിൽ എത്താറുണ്ടായിരുന്നു. വിളക്കന്നൂരിൽ സന്ദർശകരായും തീർഥാടകരായും വരുന്നവരോട് 2013 നവംബർ 15 ലെ ദിവ്യകാരുണ്യ അദ്ഭുത പ്രതിഭാസത്തെക്കുറിച്ച് എനിക്ക് വിവരിക്കേണ്ടി വന്നിട്ടുണ്ട്.