തളിപ്പറമ്പ്: തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ ടി .വി രഞ്ജിത്ത് ഇന്ന് സർവീസിൽ നിന്നും വിരമിക്കും.1990 ൽ എറണാകുളം ജില്ലയിൽ എൽഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ച രഞ്ജിത്ത് കോഴിക്കോട്, ഇടുക്കി. കണ്ണൂർ, ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശേരിയിലും വടകരയിലും തഹസിൽദാരായും ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഡപ്യൂട്ടി കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂരിൽ ഡപ്യൂട്ടി കളക്ടറായിരിക്കെ കിൻഫ്രാ പാർക്ക് പോലുള്ള പദ്ധതികൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2024 ഓഗസ്റ്റിലാണ് തളിപ്പറന്പിൽ ആർഡിഒ ആയി ചുമതലയേറ്റത്.

ആർഡിഒ ആയിരിക്കെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതിനൊപ്പം ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം 50 തിലധികം കേസുകളും വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നിയമ പ്രകാരം 100 ലധികം കേസുകളുംസബ് ഡിവിഷണൽ മജിസ്ട്രേറ്റ് എന്ന നിലയിൽ 838 എംസി കേസുകളും തീർപ്പാക്കിയിട്ടുണ്ട്.