കണ്ണൂർ: ജില്ലയിൽ 24, 25, 26 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാനും തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർക്കും തഹസിൽദാർമാർക്കും വെള്ളിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി. ജില്ലയിൽ ക്വാറിയുടെ പ്രവർത്തനം മൂന്നുദിവസം പൂർണമായും നിർത്തിവവെച്ചതായി ജിയോളജിസ്റ്റ് അറിയിച്ചു.

പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പഴശി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ആറ് സെൻറി മീറ്റർ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചതായി പഴശി ഇറിഗേഷൻ അധികൃതർ അറിയിച്ചു.