എടക്കാട്: എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരഞ്ഞിക്കൽ ക്ഷേത്രത്തിന് സമീപം ഇലക്ടോണിക്സ് സംവിധാനങ്ങളുപയോഗിച്ച് ഒറ്റ നന്പർ ചൂതാട്ടം നടത്തിയ ആൾ അറസ്റ്റിൽ. ഷിജിലിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

സിഐ എം.വി. ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രിൻസിപ്പൽ എസ്ഐ എൻ. ദിജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മൊബൈൽ ഫോൺ, ഇലക്ടോണിക്സ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.എസ്ഐ വി.പി. ഷജീർ, പോലീസുകാരായ നിബിൻ പിണറായി, റിജിൻ കടന്പൂർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.