ആലക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊട്ടാരംകടവ് പുഴയ്ക്ക് കുറുകെയുള്ള മോറാനി പാലം നിർമാണത്തിന്‍റെ എസ്റ്റിമേറ്റ് അംഗീകരിച്ചു. 77.50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഇതിൽ 40 ലക്ഷം ആലക്കോട് പഞ്ചായത്തും 37.50 ലക്ഷം രൂപ കണ്ണൂർ ജില്ലാ പഞ്ചായത്തും ചെലവഴിക്കും.

ഇരു പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റിനു അന്തിമ രൂപം നല്കുന്നതിന്‍റെ ഭാഗമായി സ്ഥലത്തെ ജനപ്രതിനിധികൾ, എൻജിനിയർമാർ, വിവിധ രാഷ്‌ട്രീയ നേതാക്കന്മാർ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.

ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. സാബു, സാലി, മാത്യു പുതിയടത്ത്, ജോൺസൺ താരാ മംഗലത്ത്, രാഷ്‌ട്രീയ നേതാക്കന്മാരായ ബാബു പള്ളിപ്പുറം, ജോൺസൺ ചിറവയൽ, മാത്യു ചിറവയൽ, ബിനോയി കിഴക്കത്താഴെ, ലാലിച്ചൻ കിഴക്കത്താഴെ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

പാലത്തിന്‍റെ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ അധികം താമസിയാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം അറിയിച്ചു. നേരത്തെ മോറാനി പാലത്തിന്‍റെ ആവശ്യകതയെക്കുറിച്ച് കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.