കളമശേരി: കളമശേരി പ്രീമിയർ ജംഗ്ഷന് സമീപത്തുനിന്ന് ആലുവ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികളെ പോലീസ് പിടികൂടി. 1,50,000 ആവശ്യപ്പെട്ടു ദേഹോപദ്രവം ഏല്പിച്ച കേസിൽ നാലുപേരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.

പള്ളുരുത്തി സ്വദേശികളായ പെരുന്പടപ്പ് ചങ്കുതറ സി.എ. ആമോസ് ( 18) ബാവാക്കാട് വീട്ടിൽ ആഷ്‌ലിൻ ജോസഫ് (28) കടേഭാഗം മുണ്ടക്കൽവീട്ടിൽ എം.ബി. റസൂൽ (51) മംഗലത്തുപറന്പിൽ വീട്ടിൽ എ.അഫ്സൽ ( 38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കളമശേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ.ടി. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ എഎസ്ഐ അഷ്‌റഫ് , എസ്‌സിപിഒ മുഹമ്മദ് ഇസഹാഖ്, സി പിഒ ജിജോ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.