കൊച്ചി: അധ്യാപകന്‍, വാഗ്‌മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീനിലകളില്‍ കേരള സമൂഹത്തിന് ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു സാനുമാഷ് എന്നു കെസിബിസി. കേരള കത്തോലിക്കാസഭയുടെ കേന്ദ്രകാര്യലയമായ പിഒസിയുമായും കത്തോലിക്കാ സഭയുമായും ആഴമായ വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു.

കഴിഞ്ഞ ജൂണ്‍ മൂന്നിന് പരിഷ്‌കരിച്ച പിഒസി ബൈബിളിന്‍റെ പ്രകാശനം നടത്തിയപ്പോള്‍ ആദ്യപ്രതി ഏറ്റുവാങ്ങി പിഒസിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ബൈബിളിലുള്ള അദ്ദേഹത്തിന്‍റെ അഗാധമായ ജ്ഞാനം വെളിപ്പെടുത്തുന്നതായിരുന്നു.


തലമുറകള്‍ക്ക് വിജ്ഞാന വെളിച്ചവും പൊതുസമൂഹത്തിന് മാനുഷിക മൂല്യങ്ങളും പകര്‍ന്നു കൊടുത്തുകൊണ്ട് ജീവിതാന്ത്യം വരെയും കര്‍മനിരതനായിരുന്ന സാനു മാഷിന്‍റെ വിയോഗം മലയാളക്കരയ്ക്കു തീരാനഷ്‌ടമാണ്. നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പുരസ്‌കാരം ജനഹൃദയത്തില്‍ നേടിയ സ്‌നേഹവും ആദരവുമാണ്.