തൃശൂർ: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തെന്നു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണിക്കൃഷ്ണനെതിരേയാണ് ആരോപണം.

ഒന്നര വർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണിക്കൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട്. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണിക്കൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തതു ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയൽജില്ലകളിലെ പ്രവർത്തകരുടെ വോട്ടുകൾ തൃശൂരിലേക്കു ചേർത്തു എന്നതിന്‍റെ വ്യക്തമായ തെളിവാണ്.


ഒന്നര വർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയാണെങ്കിൽ ആരുടെ കൂടെയായിരുന്നു താമസം എന്നതുകൂടി ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തേണ്ടിവരും. കാരണം അദ്ദേഹത്തിന്‍റെ കുടുംബം മലപ്പുറത്തുതന്നെയാണ്.

ആയിരക്കണക്കിനു വ്യാജവോട്ടുകൾ തൃശൂരിൽ ചേർത്തു എന്നതു വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി സർക്കാർ മൗനം പാലിക്കുന്നത്. ഇക്കാര്യത്തിൽ നടന്ന ക്രിമിനൽ ഗൂഢാലോചന പോലീസിന് അന്വേഷിക്കാവുന്നതേയുള്ളൂ.