കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് വൈദ്യുതി സുരക്ഷാ ബോധവത്കരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

കഴിഞ്ഞ മാസം 17ന് കൊല്ലം തേവലക്കരയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ സ്‌കൂള്‍വളപ്പില്‍ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണു ബോധവത്കരണ ക്ലാസ് ഒരുക്കുന്നത്.

എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ കേരളയും(ഇഎംസി) ഇലക്‌ ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും സംയുക്തമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ അധ്യാപകര്‍ക്കുമായി വൈദ്യുതി സുരക്ഷയും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയാണു സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടങ്ങളായാണു ശില്പശാല. ആദ്യഘട്ടമായി അധ്യാപകര്‍ക്കുള്ള പരിശീലനപരിപാടി 23ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനറ്റോറിയം സെമിനാര്‍ ഹാളിൽ നടക്കും.

തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള 100 അധ്യാപകരെ പങ്കെടുപ്പിച്ചു നടത്തുന്ന ശില്പശാലയില്‍ എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ കേരളയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴി പരിശീലനപരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഇത് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും എത്തിക്കും. ആദ്യഘട്ട പരിശീലനക്ലാസില്‍ ഒരു സ്‌കൂളില്‍നിന്ന് ഏറ്റവും കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും ഓണ്‍ലൈനായി പങ്കെടുക്കണം. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കാണ് ഇതിന്‍റെ മേല്‍നോട്ടച്ചുമതല.


ഒന്നാംഘട്ട ഓണ്‍ലൈന്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അതത് സ്‌കൂളുകളില്‍ രണ്ടാംഘട്ടത്തിലെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത വൈദ്യുതി സുരക്ഷ, ഊര്‍ജ സംരക്ഷണ ക്ലാസുകള്‍ നയിക്കണം.

രണ്ടാംഘട്ടത്തില്‍ സ്‌കൂളിലുള്ള ഒരു മണിക്കൂര്‍ നിര്‍ബന്ധിത പരിശീലനം അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയെന്ന് ഉറപ്പാക്കുന്നതിനായി എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ തയാറാക്കുന്ന ഗൂഗിള്‍ ഫോം സ്‌കൂള്‍ പ്രതിനിധി പൂരിപ്പിച്ച് എനര്‍ജി മാനേജ്‌മെന്‍റ് സെന്‍ററിന് സമര്‍പ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.