കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച എംവി വാന്‍ഹായി 503 ചരക്കു കപ്പലും ടഗ്ഗും തമ്മില്‍ വടംകെട്ടി ബന്ധിപ്പിച്ച് വലിച്ചു നീക്കുന്നത് നേവിയുടെ സഹായത്തോടെ പുനരാരംഭിച്ചു.

നാവികസേനയുടെ സീകിംഗ് ഹെലികോപ്റ്ററില്‍നിന്ന് ഇന്നലെ തൂങ്ങിയിറങ്ങിയ ദൗത്യസംഘാംഗങ്ങള്‍ കപ്പലിലെ കൊളുത്തില്‍ വടംകെട്ടി ഓഫ്‌ഷോര്‍ വാരിയര്‍ ടഗുമായി ബന്ധിപ്പിച്ചു.


എന്നാല്‍ കൂടുതല്‍ ദൂരത്തേക്ക് കപ്പലിനെ മാറ്റാനുള്ള ദൗത്യം കടല്‍ക്ഷോഭവും മഴയും മൂലം കാര്യമായി നടന്നില്ല. കേരള തീരത്തു നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ കപ്പലുള്ളത്.