കൊച്ചി: ആലപ്പുഴ കളക്ടറേറ്റിലെ ചൗക്കീദാര്‍മാര്‍ക്കായി പ്രത്യേക ഹാജര്‍ പുസ്തകം ഏര്‍പ്പെടുത്തിയെന്നതു സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി.

കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.

അയിത്താചരണത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ചൗക്കീദാര്‍ ടി. രഞ്ജിത്താണ് ഹര്‍ജി നല്‍കിയത്. അന്വേഷണം തുടരുന്നതിനാല്‍ കേസിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.


പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് പ്രത്യേക ഹാജര്‍ ബുക്ക് ഏര്‍പ്പെടുത്തിയതെന്നും ഇത് അയിത്താചരണമാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.

ആരോപണവിധേയയായ ഹുസൂര്‍ ശിരസ്തദാരും ജില്ല പോലീസ് കംപ്ലെയിന്‍റ് അഥോറിറ്റി സെക്രട്ടറിയുമായ പ്രീതാ പ്രതാപിനെയും കേസില്‍ എതിര്‍കക്ഷിയാക്കിയിരുന്നു. ആരോപണങ്ങള്‍ ശരിയല്ലെന്നു വാദിച്ച സര്‍ക്കാരും പ്രീതയും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു.