കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

തൃശൂര്‍ അന്നമനട നമ്പ്യാര്‍മഠം സാരംഗി വീട്ടില്‍ ശ്രീഹരിയെ (29) ആണ് കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണന്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രഭാകരനാണ് ശിക്ഷ വിധിച്ചത്.

പഠിക്കാനെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നാണ് കേസ്. 2019 ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. ബിടെക് പഠനത്തിനിടെയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.


പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കേസില്‍പ്പെടുത്തിയതെന്നുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു ഹാജരായി.