കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നതായി കെസിബിസി പത്രക്കുറിപ്പിൽ അറിയിച്ചു.

മരിച്ചവരുടെ ബന്ധുമിത്രാദികളുടെയും പരിക്കേറ്റവരുടെയും രാജ്യം മുഴുവന്‍റെയും വേദനയില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു. ഈ ഘട്ടത്തില്‍ തീവ്രമായ വേദനയിലൂടെ കടന്നുപോകുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാര്‍ഥനയിലൂടെ ശക്തിപ്പെടുത്താന്‍ നമുക്കു കടമയുണ്ട്. മരിച്ചവരുടെ ആത്മശാന്തിക്കായും നമുക്കു പ്രാര്‍ഥിക്കാം.


പ്രവര്‍ത്തനനിരതമായിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്തുണ അറിയിക്കുന്നു. ഇതുപോലുള്ള മഹാദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. തോമസ് തറയില്‍ പറഞ്ഞു.