തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെന്‍ററുകളുടെ എണ്ണം നിയന്ത്രിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

കുട്ടികൾക്ക് വിനോദത്തിനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ല. ചില രക്ഷിതാക്കൾക്ക് കുട്ടികളെ ട്യൂഷന് വിട്ടേ മതിയാകൂ. ഇതിൽ മാറ്റം വേണം.


സ്കൂൾ സമയക്രമീകരണത്തെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണമെന്നും പരാതി ലഭിച്ചാൽ ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.