ബിജു കുര്യന്‍

പത്തനംതിട്ട: അധ്യയനവര്‍ഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ കുട്ടികളില്‍ ആറാം പ്രവൃത്തിദിനം യുഐഡി ഇല്ലാത്തവരായി കണ്ടെത്തിയ 57,130 കുട്ടികളുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു. ഈ കുട്ടികളെക്കൂടി കണക്കില്‍പ്പെടുത്താന്‍ തയാറാകാത്തതിനാല്‍ സ്‌കൂളുകളിലെ തസ്തികനിര്‍ണയ നടപടികളും അനിശ്ചിതത്വത്തില്‍.

ഇക്കൊല്ലം ജൂണിലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള കുട്ടികളില്‍ 34,03,633 പേര്‍ക്കാണ് യുഐഡി ഉള്ളത്. ഇവരെ മാത്രമാണ് അംഗീകൃത രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണക്കെടുപ്പ് ദിവസമോ അതിനു മുമ്പോ യുഐഡി ഹാജരാക്കിയ കുട്ടികളുടെ വിവരങ്ങളാണ് ബന്ധപ്പെട്ട സൈറ്റുകള്‍ വഴി നല്‍കാനായത്.

അതിനുശേഷം യുഐഡി ലഭിച്ചവരെപോലും ഉള്‍പ്പെടുത്താന്‍ തയാറായില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുമായിരുന്നുവെങ്കിലും ഇക്കൊല്ലം വിദ്യാഭ്യാസവകുപ്പ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്തെ പല സ്‌കൂളുകളിലും അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.

യുഐഡി ലഭ്യമാകാത്ത കുട്ടികളെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. അധ്യാപക, അനധ്യാപക തസ്തിക നിര്‍ണയത്തില്‍ യുഐഡി മാനദണ്ഡം ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമായിട്ടില്ലെന്നാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിച്ചത്.

കെഇആറിന്‍റെ ബന്ധപ്പെട്ട ചട്ടത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ഓരോ അധ്യയനവര്‍ഷവും ആറാം പ്രവൃത്തിദിനത്തില്‍ പ്രവേശനം നേടുന്ന യുഐഡി ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തികനിര്‍ണയത്തിന് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങിയാണ് പല കുട്ടികള്‍ക്കും സമയബന്ധിതമായി യുഐഡി ലഭിക്കാതെ പോയത്. ഇവരില്‍ പലര്‍ക്കും ജൂണ്‍ 30നകം യുഐഡി ലഭിച്ചുവെങ്കിലും അതുപോലും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല.


സംസ്ഥാനത്ത് യുഐഡി ഇല്ലാത്തവരായി ഏറ്റവുമധികം കുട്ടികളുള്ളത് മലപ്പുറം ജില്ലയിലാണ്. ഇതില്‍തന്നെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 5509 കുട്ടികള്‍ക്ക് തിരൂരില്‍ യുഐഡി ഹാജരാക്കാനായിട്ടില്ല. മല്ലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 4323 പേര്‍ക്കും തിരൂരങ്ങാടിയില്‍ 4053 പേര്‍ക്കും വണ്ടൂരില്‍ 1587 പേര്‍ക്കും യുഐഡി ഇല്ല.

പാഠപുസ്തകം, യൂണിഫോം നടപടികളെയും ബാധിക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൗജന്യമായി നല്‍കുന്ന പാഠപുസ്തകം, യൂണിഫോം വിതരണ നടപടികളെയും യുഐഡി വിഷയം ബാധിക്കും.

ഓരോ അധ്യയനവര്‍ഷത്തെയും പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി പാഠപുസ്തക അച്ചടി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നവംബറിലാണ് ആരംഭിക്കുന്നത്. പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്‍റ് മുന്‍വര്‍ഷത്തെ യുഐഡി അടിസ്ഥാനമാക്കി രേഖപ്പെടുത്താനാണ് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കാറുള്ളത്.

പാഠപുസ്തക ഇന്‍ഡന്‍റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല്‍ ആകെ കുട്ടികളുടെ രണ്ട് ശതമാനം ഇന്‍ഡന്‍റ് അധികരിച്ചു രേഖപ്പെടുത്താന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍, ഇക്കുറി അതിലുമേറെയാണ് പല സ്‌കൂളുകളിലും യുഐഡി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം.

യുഐഡി ലഭ്യതയുടെ അടിസ്ഥാനത്തിലാണ് സൗജന്യ യൂണിഫോം പദ്ധതിയും നടപ്പാക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ മാത്രമാണ് യുഐഡി നിര്‍ബന്ധമല്ലാത്തത്.

യുഐഡി ഇല്ലാത്ത കുട്ടികള്‍ സ്‌കൂളുകളില്‍ ഉണ്ടെങ്കില്‍ ഒരു ക്ലാസില്‍ അനുവദിച്ച എണ്ണത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ആ ക്ലാസില്‍ ഇരുന്നു പഠിക്കേണ്ട സാഹചര്യവും പലയിടങ്ങളിലും സംജാതമായിട്ടുണ്ട്. ഇതിലൂടെ പുതിയ തസ്തിക സൃഷ്ടിക്കാതെ സര്‍ക്കാരിനു ലാഭകരമാകുകയും ചെയ്യും.