തിരുവനന്തപുരം: നഗരസഭകൾ, നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങൾക്കു ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.

സബ്സിഡി മാർഗരേഖയിലെ ഭൂമി വാങ്ങുന്നതിലും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇളവ്.

ഭവനനിർമാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ച് ഭവനനിർമാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തണമെന്ന നിബന്ധനയോടെ ഭവനനിർമാണത്തിന് ധനസഹായം നൽകുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി മൂന്നു സെന്‍റിൽ നിന്നും രണ്ടു സെന്‍റായി കുറയ്ക്കും.


വീടുനിർമാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്കു വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി രണ്ടു ലക്ഷം രൂപ കൂടി നൽകും. വീടോ ഭൂമിയോ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന നിബന്ധനയും ഉൾപ്പെടുത്തി.