പാലക്കാട്: മതത്തിന്‍റെയും രാജ്യത്തിന്‍റെയും സാധ്യതകൾ ഉപയോഗിച്ചാണ് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷായിളവിനുവേണ്ടി ശ്രമം നടത്തിയതെന്ന് അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പാലക്കാട്ട് എസ്എസ്എഫ് കേരള സാഹിത്യോത്സവ് സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നല്ല മനുഷ്യരായ അനേകം ആളുകൾ ഉദ്യമത്തെ പിന്തുണച്ചു. പലരും പിന്നീട് ക്രെഡിറ്റിനുവേണ്ടി ഇടപെട്ടു. നമ്മുടെ കടമ മാത്രമാണു നിർവഹിച്ചത്. പ്രയാസപ്പെടുന്ന മനുഷ്യർക്ക് ആശ്വാസവും സമാധാനവും തുല്യതയും ലാഭിക്കാനായി ഏവരും ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.