ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാളിനോടനുബന്ധിച്ച് തീർഥകേന്ദ്രം ദീപാലംകൃതമായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമം നിർവഹിച്ചു.

തിരുനാൾദിനമായ നാളെ രാവിലെ ഏഴിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് തീർഥകേന്ദ്രം മുൻ റെക്‌ടർ ഫാ. റാഫേൽ വടക്കൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്.

രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഊട്ടുനേർച്ചവിതരണം. ഊട്ടുനേർച്ചയിൽ അമ്പതിനായിരത്തോളം പേർ പങ്കെടുക്കും.


രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. സനൽ മാളിയേക്കൽ സന്ദേശം നൽകും. ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് തീർഥകേന്ദ്രത്തിൽനിന്ന് ഒല്ലൂർ മേരിമാത പള്ളിയിലേക്കു ജപമാലപ്രദക്ഷിണം നടക്കും.

വൈകുന്നേരം അഞ്ചിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും.