നഴ്സുമാർക്ക് ആശംസകളുമായി മുഖ്യമന്ത്രി
നഴ്സുമാർക്ക് ആശംസകളുമായി മുഖ്യമന്ത്രി
Thursday, May 13, 2021 2:02 AM IST
തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്‍റെ മുന്നണിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടു പോരാടുന്ന ലോകത്തെല്ലായിടത്തുമുള്ള നഴ്സുമാർക്കു കേരളത്തിന്‍റെ നന്ദിയും ആശംസയും പങ്കുവച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്‍റർനാഷണൽ കൗണ്‍സിൽ ഫോർ നഴ്സസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കോവിഡ് രോഗബാധിതരായത്. മൂവായിരത്തിലധികം പേർ കോവിഡ് കാരണം മരണപ്പെടുകയും ചെയ്തു.

ഈ വെല്ലുവിളി മുൻപിലുണ്ടായിട്ടും സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി അവർ അക്ഷീണം പ്രയത്നിക്കുകയാണ്. കേരളത്തിന്‍റെ കോവിഡ് പ്രതിരോധം താരതമ്യേന മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതിൽ ആ പ്രയത്നത്തിനുള്ള പങ്ക് നിസ്തുലമാണ്. നിപ്പ വൈറസിന്‍റെ ആക്രമണമുണ്ടായപ്പോൾ ലിനി എന്ന സഹോദരിക്ക് നല്കേണ്ടിവന്നത് സ്വന്തം ജീവനാണ്. ഈ നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗങ്ങൾക്ക് നന്ദി പറയാം. സമൂഹമെന്ന നിലയിൽ നഴ്സുമാർക്ക് കൂടുതൽ പിന്തുണ ഏവരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. അതുണ്ടാകുമെന്ന് ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.