കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്‍റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം.

അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രതാ കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്‍റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നു.

സംഭവം ഉണ്ടായ നാൾ മുതൽ ഇതൊരു വർഗീയ സംഘർഷമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അതിന്‍റെ തുടർച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം.

വർഷങ്ങളായി കോടതിവ്യവഹാരമുള്ള സ്ഥലമാണിത്. കോടതിയിൽനിന്ന് ആശ്രമത്തിന് അനുകൂലമായി വിധി വരികയും കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. മുൻസിഫ് കോടതിയിൽ നടക്കുന്ന മറ്റൊരു കേസിന്‍റെ വിധി ഈ ദിവസങ്ങളിൽ വരാനിരിക്കുമ്പോഴാണ് ഇപ്പോൾ കൈയേറ്റം ഉണ്ടായിട്ടുള്ളത്.


ആശ്രമത്തിന്‍റെ സ്ഥലവുമായി ബന്ധപ്പെട്ട് മുൻ ഉടമസ്ഥനുമായി നിയമവ്യവഹാരങ്ങൾ ഉണ്ടായിരുന്നു. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പ്രശ്നത്തെ വർഗീയരീതിയിൽ കാണാതിരിക്കാനുള്ള വിവേകവും പക്വതയും ആശ്രമവും സഭാധികാരികളും പുലർത്തിയിട്ടുണ്ട്.

ആശ്രമം സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്കലും എറണാകുളം -അങ്കമാലി അതിരൂപതയും ആവശ്യമായ കാര്യങ്ങൾ ക്രമപ്പെടുത്തുന്നുണ്ട്. നിയമാനുസൃത നടപടികളിലൂടെ നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.