മുരിയാട്: നെല്‍കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ മനോഭാവത്തിനു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അവഗണന തുടരുകയാണെന്നും കേരള കോ ണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍. കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഭരിച്ച നെല്ലിന്‍റെ പണം നാളുകള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയാറായിട്ടില്ല. നെല്‍കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീളുകയാണ്. ഈ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് നടത്തിവരുന്ന സമരം തുടരുമെന്നും ഉണ്ണിയാടൻ അറിയിച്ചു.

മണ്ഡലം പ്രസിഡന്‍റ്് എന്‍.ഡി. പോള്‍ നെരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്‍റ്് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന്‍ പറയംവളപ്പില്‍, സതീഷ് കാട്ടൂര്‍, തോമസ് ഇല്ലിക്കല്‍, ഐ.പി. പോള്‍, സുരേഷ് ബാബു, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, കെ.പി. അരവിന്ദാക്ഷന്‍, പ്രിന്‍ഫിന്‍ പോള്‍ എന്നിവര്‍ പ്ര സംഗിച്ചു.

മുതിര്‍ന്ന നേതാക്കളായ കെ.കെ. അന്തോണി കിഴക്കൂടന്‍,
എന്‍.കെ. ജോസ്, യോഹന്നാന്‍ നെരേപ്പറമ്പില്‍ എന്നിവരെ ആദരിച്ചു.