പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: ശബരിമല മണ്ഡലകാലം അടുത്തെത്തിയിരിക്കേ കെഎസ്ആർടിസി വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഭക്തജനങ്ങൾക്ക് യാതൊരുവിധ യാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പമ്പയിലെ ഡിപ്പോയിലേക്ക് 448 ബസുകൾ എത്തിക്കാൻ നടപടി തുടങ്ങി. വിവിധ ഡിപ്പോകളിൽനിന്നാണ് 448 ബസുകൾ തെരഞ്ഞെടുത്തത്.

ബസുകളുടെ എല്ലാവിധ അറ്റകുറ്റപ്പണികളും ഉടൻ നടത്തണമെന്നാണു നിർദേശം. പമ്പ ഡിപ്പോയിലേക്ക് അയയ്ക്കേണ്ട 174 ബസുകൾ പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പിലും 82 ബസുകൾ മാവേലിക്കര റീജണൽ വർക്‌ഷോപ്പിലും 66 എണ്ണം ആലുവ റീജണൽ വർക്ക്ഷോഷോപ്പിലും 46 എണ്ണം എടപ്പാൾ റീജണൽ വർക്ക്ഷോപ്പിലും 40 എണ്ണം കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലും ഉൾപ്പെടെ 408 ബസുകൾ പണികൾക്കായി എത്തിക്കാനാണു നിർദേശിച്ചിട്ടുള്ളത്.


എല്ലാ ബസുകളിലും ഫയർ ഡിസ്റ്റിംഗുഷർ ഉണ്ടായിക്കണം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് നേരത്തെ തന്നെ ബസുകൾ ഏതൊക്കെയെന്നു തീരുമാനിച്ച് വർക്‌ഷോപ്പുകളിൽ എത്തിക്കാൻ നിർദേശിച്ചിരിക്കുന്നത്.