പള്ളുരുത്തി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭയുടെ പള്ളുരുത്തി സോണൽ ഓഫീസ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. റവന്യൂ വിഭാഗം ക്ലാർക്ക് തിരുവനന്തപുരം പാറശാല സ്വദേശി എസ്. ഭവനിൽ എസ്.എസ്. പ്രകാശാണ് (30) പിടിയിലായത്.

പള്ളുരുത്തിയിൽ നിർമാണം പൂർത്തീകരിച്ച ഇരുനിലക്കെട്ടിടത്തിന്‍റെ നിർമാണ പെർമിറ്റിൽ വന്ന അപാകത പരിഹരിക്കുന്നതിനായി പള്ളുരുത്തി സ്വദേശി തൂമ്പുങ്കൽ വീട്ടിൽ അഡ്വ. രോഹിത്തിൽനിന്നാണ് കൈക്കൂലി കൈപ്പറ്റിയത്. രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യപടിയായി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും 25000 രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു.

തുടർന്ന് ഫിനോഫ്സ്തിലിൻ പൗഡർ പുരട്ടിയ നോട്ടുകൾ നൽകി വിജിലൻസ് പരാതിക്കാരനെ ഉദ്യോഗസ്ഥന്‍റെ അടുക്കലേക്ക് അയയ്ക്കുകയും പിന്തുടർന്നെത്തിയ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു.

എറണാകുളം സെൻട്രൻ റേഞ്ച് എസ്.പി. പി.എൻ.രമേശ്കുമാറിന്‍റെ നിർദേശാനുസരണം എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിമാരായ കെ.എ. തോമസ്, ജി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ, ഇൻസ്പെക്ടർമാരായ ആർ. മധു, എം. മനു, എ. ഫിറോസ്, എൻ.എ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.